വിചാരണകള്‍ക്കൊടുവില്‍ 2005-ല്‍ ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചു. പിന്നീട് വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീലുകള്‍ നല്‍കിയാണ് ഇയാള്‍ കേസ് 21 വര്‍ഷവും നീട്ടിക്കൊണ്ടുപോയത്
സിംഗപ്പൂരിലെ പല കോടതി വിചാരണകളും ഏപ്രിൽ ആദ്യം ആരംഭിച്ച ലോക്ക് ഡൌണിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. എന്നാല്‍, അതീവ പ്രാധാന്യത്തോടെ വാദം കേള്‍ക്കേണ്ട കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി കേള്‍ക്കുമെന്നാണ് സിംഗപ്പൂരിലെ പരമോന്നത കോടതി വ്യക്തമാക്കിയത്.